ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് മേഖലയിലെ നിയന്ത്രണം വീണ്ടും കർശനമാക്കി ഇറാൻ. ലെബനനിൽ 10 ദിവസത്തെ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് ഇറാൻ തുറന്നു കൊടുത്തിരുന്നു. ......
വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ തകരാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബുധനാഴ്ചയ്ക്കകം സമാധാന കാരറിൽ എത്താത്തപക്ഷം സൈനിക നടപടികളിലേക്ക് മടങ്ങേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ......
ടെഹ്റാൻ: ഇസ്രയേൽ–ലെബനൻ മേഖലയിൽ പ്രഖ്യാപിച്ച 10 ദിവസത്തെ വെടിനിർത്തലിനെ തുടർന്നു ഹോർമുസ് കടലിടുക്ക് തുറന്നതായി ഇറാൻ അറിയിച്ചെങ്കിലും, ഇതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. വാണിജ്യ കപ്പലുകൾക്ക് മാത്രമാണ് താൽക്കാലികമായി 10 ദിവസത്തേക്ക് കടന്നുപോകാൻ അനുമതി നൽകിയിരിക്കുന്നതെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കിയത്. ......
പശ്ചിമേഷ്യൻ സംഘർഷത്തില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ വാക്പോരിന് പിന്നാലെ യുദ്ധങ്ങള്‍ക്ക് പണം ഒഴിക്കുന്ന നേതാക്കളം വിമർശിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ. ഒരു കൂട്ടം നിഷ്ഠൂരർ ലോകത്തെ നശിപ്പിക്കുകയാണെന്ന് മാർപാപ്പ കുറ്റപ്പെടുത്തി.
ആഫ്രിക്കൻ രാജ്യമായ കാമറൂണിന്റെ വടക്കുപടിഞ്ഞാറുള്ള സംഘർഷബാധിത മേഖല സന്ദർശിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ......
വാഷിങ്ടൺ: സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ ഇറാൻ സമ്മതിച്ചുവെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ അവകാശവാദം. ......
വാഷിംഗ്ടൺ: ആറാഴ്ച നീണ്ടുനിന്ന സംഘർഷത്തിന് പിന്നാലെ ഇറാനുമായി സമാധാന കരാറിലേക്കുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാന കരാറിന്റെ ഭാഗമായി സമ്പുഷ്ട യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ ഇറാൻ തയ്യാറായിട്ടുണ്ടെന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ആണവായുധ നിർമ്മാണത്തിന് ഉപയോഗിക്കാവുന്ന യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചിട്ടുണ്ടെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ......
ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബ (എല്‍ഇടി) സ്ഥാപക നേതാവ് ആമിർ ഹംസയ്ക്ക് അജ്ഞാതന്റെ വെടിയേറ്റു.ആമിർ ഹംസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്. ......
ടെഹ്റാൻ: ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്നാരോപിച്ച് ഇറാനിൽ യുവതിക്ക് വധശിക്ഷ വിധിച്ചു. ബിത ഹമേതി എന്ന യുവതിയെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ......
വാഷിങ്ടൺ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനായി ഇന്ത്യൻ റിഫൈനറികൾക്ക് അനുവദിച്ചിരുന്ന താൽക്കാലിക ഇളവ് ഇനി പുതുക്കില്ലെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. ആഗോള വിപണിയിലെ എണ്ണവില നിയന്ത്രിക്കുന്നതിനായി നേരത്തെ നൽകിയിരുന്ന 30 ദിവസത്തെ ഇളവാണ് ഇപ്പോൾ നിർത്തലാക്കുന്നത്.
കടലിൽ നിലവിൽ എത്തിയിട്ടുള്ള എണ്ണയുടെ ഇടപാടുകൾക്ക് മാത്രമാണ് ഈ ഇളവ് ബാധകമെന്നും, റഷ്യയ്ക്ക് ഇതിലൂടെ വലിയ സാമ്പത്തിക ലാഭമുണ്ടാക്കാൻ കഴിയില്ലെന്നും സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. ......
വാഷിങ്ടൺ: റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിനായി ഇന്ത്യക്ക് നൽകിയിരുന്ന 30 ദിവസത്തെ താൽക്കാലിക ഇളവ് ഇനി പുതുക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. യു.എസ്.......